സമന്വയ മാതൃസമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സുരേഷ് വരവു ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
യോഗത്തില്‍ സമന്വയ ബെംഗളൂരു വൈസ് പ്രസിഡന്റ് മനോജ് ജി. ജനറല്‍ സെക്രട്ടറി ശിവപ്രസാദ് സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. സമന്വയ ദാസറഹള്ളി ഭാഗ് പ്രസിഡന്റ് പ്രജിത്ത്, സെക്രട്ടറി പ്രശോഭ്, ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണന്‍, ദാസറഹള്ളി മാതൃസമിതി പ്രസിഡന്റ് ഷൈനി സുധീര്‍ , സെക്രട്ടറി ഇന്ദു ശ്രീകാന്ത്, ട്രഷറര്‍ സജിന ദിലീപ് എന്നിവര്‍ സംസാരിച്ചു.
മാതൃ സമിതി പുതിയ ഭാരവാഹികളായി അജിത സന്തോഷ് (പ്രസിഡണ്ട്) ശ്രീജ ഗംഗാധര്‍ (വൈസ് പ്രസിഡന്റ്), നിമ്മി രൂപേഷ്, (സെക്രട്ടറി), ഹിമ സുഭാഷ് (ജോയിന്റ് സെക്രട്ടറി), പ്രിയ സുബ്രഹ്‌മണ്യന്‍ (ട്രഷറര്‍), ശ്രീദേവി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
യുവജന സമിതി ഭാരവാഹികളായി കൃഷ്‌ണേന്ദു ജി എസ് (പ്രസിഡണ്ട്) അനഘ ശശി (വൈസ് പ്രസിഡന്റ്) അര്‍ജുന്‍ പി (സെക്രട്ടറി) ജിഷ്ണു ബി.(ജോയിന്റ് സെക്രട്ടറി) മഞ്ജിമ മനോജ് (ട്രഷറര്‍) ലക്ഷ്മിപ്രിയ.( ഓര്‍ഗനൈസിംഗ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു. ബാലഗോകുലം ഭാരവാഹികളായി വൈജയന്തി ടീച്ചര്‍ ,സന്തോഷ് കുമാര്‍ (രക്ഷാധികാരികള്‍) രതീഷ് കുമാര്‍ (പ്രസിഡണ്ട്), സുജാത ജി(സെക്രട്ടറി), അശ്വിന്‍ എ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
TAGS : SAMANWAYA,



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.