ഷട്ടിൽ ബാഡ്മിന്റൺ വിജയികൾ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം മെമ്മോറിയല്‍ ഇന്റര്‍ കരയോഗം ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം കാടുബീശനഹള്ളി കലാവേദി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്നു. വെച്ച് രാ
18 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സിദ്ധാര്‍ഥ് എസ് നായര്‍, ഗൗതം എസ് നായര്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം) ഒന്നാം സ്ഥാനവും നീരജ് കൃഷ്ണ, വിഷ്ണു ഷൈജിത് (ഇന്ദിര നഗര്‍ കരയോഗം ) രണ്ടാം സ്ഥാനവും നേടി. 8- 35 വിഭാഗത്തില്‍ സുദീപ്, ഗൗതം (മത്തികരെ കരയോഗം) ഒന്നാം സ്ഥാനവും വിഷ്ണു ,ആദിത്യ (മത്തികരെ കരയോഗം ) രണ്ടാം സ്ഥാനവും നേടി. 35- 50 വിഭാഗത്തില്‍ ഷൈജിത് പി കെ ,സുജിത് പി കെ (ഇന്ദിര നഗര്‍ കരയോഗം) ഒന്നാം സ്ഥാനവും സുമേഷ് ആര്‍ നായര്‍, ശ്യാംകുമാര്‍ ആര്‍ നായര്‍ (സര്‍ജാപുര കരയോഗം) രണ്ടാം സ്ഥാനവും നേടി
50 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ സഞ്ജീവ് മേനോന്‍, സുജിത് കെ നായര്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം ) ഒന്നാം സ്ഥാനവും ഗിരീഷ് കുമാര്‍, മധു എം (സര്‍ജാപുര കരയോഗം ) രണ്ടാം സ്ഥാനവും നേടി നേടി. വനിതാ വിഭാഗത്തില്‍ സ്മിതാ കെ എസ്, സുജ വേണുഗോപാല്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം) ഒന്നാം സ്ഥാനവും ശോഭ വി, സുഷ്മിത (ഇന്ദിര നഗര്‍ കരയോഗം) രണ്ടാം സ്ഥാനവും നേടി. മത്സരത്തിലെ ഓവറോള്‍ കീരീടം വൈറ്റ് ഫീല്‍ഡ് കരയോഗം കരസ്ഥമാക്കി .
കെഎന്‍എസ്എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ്, സെക്രട്ടറി ടി വി നാരായണന്‍, ഖജാന്‍ജി വിജയകുമാര്‍ മറ്റു ബോര്‍ഡ് അംഗങ്ങള്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
TAGS : KNSS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.