ബെംഗളൂരുവിലെ കാര്‍ അപകടത്തില്‍ മരിച്ചത് തമിഴ്നാട് എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴുപേര്‍
ബെംഗളൂരു: ബെംഗളൂരുവിലെ കാര്‍ അപകടത്തില്‍ മരിച്ചത് തമിഴ്നാട് എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴുപേര്‍. ഡിഎംകെ നേതാവും ഹൊസൂര്‍ എംഎല്‍എയുമായ വൈ.പ്രകാശിന്റെ മകന് കരുണസാഗര്‍, ഭാര്യ ഡോ.ബിന്ദു എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്. ബെംഗളൂരു കോറമംഗലയില്‍ ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്.
The spot where the #Audi crashed, killing 7 persons, in Koramangala (#Bengaluru 👇 https://t.co/1AmXpfqiUr pic.twitter.com/03v6qyDSWn
— Rakesh Prakash (@rakeshprakash1) August 31, 2021
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയില്‍ പാഞ്ഞു കയറുകയും വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് വിവരം.
Seconds before the #Audi crashed in #Bengaluru’s Koramangala, (7 persons including a #DMK MLA’s son were #killed). CCTV footage 👇 of the car crashing through bollards on pavement and rebounding after hitting the wall. #ACCIDENT @NammaBengaluroo @WFRising @tinucherian pic.twitter.com/TzohilHKgj
— Rakesh Prakash (@rakeshprakash1) August 31, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.