പാലമില്ല: രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഏഴ് കിലോമീറ്ററോളം ചുമന്ന്
പാലക്കാട്: പാലമില്ലാത്തതിനാല്‍ രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഏഴ് കിലോമീറ്ററോളം ചുമന്ന്. പറമ്പിക്കുളം ഓവന്‍പാടി കോളനിയിലാണ് സംഭവം. മുളയില്‍ കെട്ടിവച്ചാണ് 48കാരിയായ സ്ത്രീയെ ഏഴു കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്. മുളയില്‍ തുണി കെട്ടിവച്ച് അതില്‍ രോഗിയെ ഇരുത്തി രണ്ട് പേര് ചേര്‍ന്നാണ് ചുമന്നത്. രോഗിയെ ചുമന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് അല്ലിമൂപ്പന്‍ കോളനിയില്‍ എത്തുക. ഇവിടെ നിന്നും ജീപ്പ് മാര്‍ഗമാണ് സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചത്.
2019ലെ പ്രളയത്തില്‍ ഇവിടുത്തെ പാലം തകര്‍ന്നു പോയതാണ്. ഇതുവരെ പാലം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല അധികൃതര്‍ക്ക്. 30ഓളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. പാലം ഇല്ലാത്തതിനാല്‍ പുറംലോകവുമായുള്ള ഇവരുടെ സമ്പർക്കം ബുദ്ധിമുട്ടിലാണ്. പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി നിരവധി തവണ ഇവര്‍ നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.