എഐകെഎംസിസി മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി മീറ്റ് എഡിഫിസ് വണ്‍ മീറ്റിംഗ് ഹാളില്‍ നടന്നു. മുനീര്‍ ഓള്‍ സീസണ്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ മൈക്രോ സ്വാഗതം പറഞ്ഞു. ഓള്‍ ഇന്ത്യ കെഎംസിസി ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് ഉദ്ഘാടനവും, അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു.
അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹി അബ്ദുള്ള മാവള്ളി സംസാരിച്ചു. ഉസ്താദ് റഷീദ് മൗലവി കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടിയന്തിര സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചു. മുഹമ്മദ് മട്ടന്നൂര്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍:- മുനീര്‍ മൈക്രോ (പ്രസിഡണ്ട്) മുഹമ്മദ് മട്ടന്നൂര്‍ (ജനറല്‍ സെക്രട്ടറി) അസൈനാര്‍. എവി (ട്രഷറര്‍) ഷൗക്കത്ത് കബാബ് മിരിച്ചി, മുത്തലിബ് ഗ്രാന്‍ഡ്, നിസാര്‍ മാക്‌സ് (വൈസ് പ്രസിഡന്റ് ) സിറാജ് ഗിഫ്റ്റ്, ജാഫര്‍ കെപി, മഹ്‌മൂദ് ഓറിയോ(ജോയിന്‍ സെക്രട്ടറി) മുനീര്‍ ഓള്‍ സീസണ്‍, ഇസ്മായില്‍ കെപി, ഉമ്മര്‍ ലുലു(രക്ഷാധികാരികള്‍), ഇല്യാസ് മാര്‍ജിന്‍, സലാം ക്യാപിറ്റല്‍, യൂനുസ് പിടികെ, സിറാജ് മുഗള്‍ (ഉപദേശക സമിതി) മഹ്‌മൂദ് ഓറിയോ, ഫാസില്‍ (പാലിയേറ്റീവ് കോഡിനേറ്റര്‍മാര്‍) ഫൈസല്‍, റംഷാദ്, ജംഷീദ്, വാഹിദ് (ട്രോമ കെയര്‍ കോഡിനേറ്റര്‍മാര്‍) ആഷിക്,അബ്ദുറഹ്‌മാന്‍ മുണ്ടേരി, ഷാന്‍, സുനീര്‍ ഓള്‍ സീസണ്‍, ഹാരിസ് കെകെ, സുഹൈല്‍ എന്‍.കെ, മുഹമ്മദ് അസര്‍.സിപി, ദാവൂദ്. കെപി, മുനീര്‍.എംടി (മെമ്പര്‍മാര്‍).
TAGS : AIKMCC
SUMMARY : AIKMCC Marathahalli Area General Body Meeting



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.