കേരളസമാജം ദൂരവാണിനഗർ ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗര്‍ വിജിനപുര ജൂബിലി സ്കൂളിലും എന്‍.ആര്.ഐ. ലേഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ. സ്കൂളിലും ഏര്‍പ്പെടുത്തിയ ഓണച്ചന്തകള്‍ പ്രവര്‍ത്തനാമാരംഭിച്ചു. വിജിനപുര ജൂബിലി സ്കൂളിലെ ചന്ത കൊത്തൂര്‍ ജി. മഞ്ജുനാഥ്, മുന്‍ ജനറല്‍ സെക്രട്ടറി ടി.ഐ. സുബ്രന്, മുന്‍ ട്രഷറര്‍ വി.കെ. പൊന്നപ്പന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീധരന് നായര്‍, വൈസ് പ്രസിഡന്റ് എം.പി. വിജയന്, എജുക്കേഷണല്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബീനോ ശിവദാസ്, വനിതാ വിഭാഗം കണ്‍വീനര്‍ സരസമ്മാ സദാനന്ദന്, യുവജനവിഭാഗം ചെയര്മാന് രാഹുല്‍, ചന്ത കണ്‍വീനര്‍മാരായ വിശ്വനാഥന്, എം.എ. ഭാസ്കരന്, രാധാകൃഷ്ണന് ഉണ്ണിത്താന്, സോണല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണപിള്ള, സുഖിലാല്‍, പ്രവര്‍ത്തക സമിതിയംഗങ്ങളായ സന്തോഷ്, രാജീവ്, മുന്‍ പ്രസിഡന്റ് ദിവാകരന്, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
എന്‍ ആര് ഐ ലേ ഔട്ടിലെ ഓണച്ചന്ത കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍ പേഴ്സന്‍ ഗ്രേസി പീറ്റര്‍, ട്രഷറര്‍ എം കെ ചന്ദ്രന്, വൈസ് പ്രസിഡന്റ് വിജയന്, കണ്‍വീനര്‍ പവിത്രന്, സോണല്‍ സെക്രട്ടറി പുരുഷോത്തമന് നായര്‍, ചന്ദ്രമോഹന്, ശശിധരന്, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ്, മുന്‍ ട്രഷറര്‍ ജി രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണവിഭവങ്ങള്‍ക്ക് വിപണിനിരക്കിനെ അപേക്ഷിച്ച് വിലക്കുറവ് ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. നേന്ത്രപ്പഴം കിലോയ്ക്ക് 55 രൂപയും ചിപ്സ് കിലോയ്ക്ക് 290 രൂപയുമാണ് വില.
TAGS ; ONAM-2024
SUMMARY: Kerala Samajam Dravaninagar Onachantha's started



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.