കീം പരീക്ഷ 2025 ; ബെംഗളൂരു ഉൾപ്പെടെ കേരളത്തിനു പുറത്തും പരീക്ഷാകേന്ദ്രങ്ങള്‍

ബെംഗളൂരു: കേരള സർക്കാരിൻ്റെ എൻജിനിയറിങ്- ഫാർമസി പ്രവേശന പരീക്ഷ (കീം) കേരളത്തിനു പുറത്ത് നടത്താൻ അനുമതി. 2025 കീം അപേക്ഷയിൽ നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്കു പുറമേ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് കീം പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി കേരള സർക്കാർ ഉത്തരവിറക്കിയത്. ഇതു പ്രകാരം ബെംഗളൂരു കീം പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കാം.
മതിയായ അപേക്ഷകൾ ലഭിച്ചാൽ മാത്രമായിരിക്കും പ്രസ്തുത കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുകയുള്ളൂ എന്നും മതിയായ അപേക്ഷകർ പ്രസ്തുത കേന്ദ്രങ്ങളിൽ ഇല്ലാത്ത പക്ഷം പ്രവേശന പരീക്ഷ കമ്മിഷണർ അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മലയാളി സംഘടനകളുടെയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു കീം പരീക്ഷ കേന്ദ്രം.
TAGS: KEAM-2025 | EXAMINATIONS
SUMMARY : KEAM Exam 2025; Exam centers outside Kerala including Bengaluru
[better-ads type='banner' banner='1952' ] [better-ads type='banner' banner='4161' ] [better-ads type='banner' banner='4162' ] [better-ads type='banner' banner='4163' ] [better-ads type='banner' banner='6655' ] [better-ads type='banner' banner='6658' ] [better-ads type='banner' banner='15985' ] [better-ads type='banner' banner='15986' ] [better-ads type='banner' banner='15987' ] [better-ads type='banner' banner='15988' ] [better-ads type='banner' banner='15989' ]
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
[better-ads type='banner' banner='28' ]
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.