അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നത്: ഷബിത

ബെംഗളൂരു: അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നതെന്ന് എഴുത്തുകാരി ഷബിത. അവനവനോടു കലഹിക്കുമ്പോൾ തീർച്ചയായും വ്യവസ്ഥിതിയോടു കലഹിക്കും, സമ്പ്രദായങ്ങളോട് കലഹിക്കുമ്പോൾ രീതികളോടും, രാഷ്ട്രീയത്തോടും കലഹിക്കേണ്ടി വരും. ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച കഥയെഴുതുമ്പോൾ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അവർ. നിലവിൽ രാഷ്ട്രീയത്തോട് കലഹിക്കാൻ പറ്റുന്ന സാഹചര്യമില്ലെന്നും, ജനാധിപത്യത്തിൽ നിന്നും രാജ്യം ബഹുദൂരം അകന്നു കൊണ്ടിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.
ജഗദ കല്യാണി, ആർ വി ആചാരി, വിന്നി ഗംഗാധരൻ, ഡോ.ജോർജ്ജ് മരങ്ങോലി, സി ഡി ഗബ്രിയേൽ, രമപ്രസന്ന പിഷാരടി, കെ. വി. പി. സുലൈമാൻ, തങ്കച്ചൻ പന്തളം തുടങ്ങുയവർ സ്വന്തം കഥകൾ വായിച്ചു.
ഗീത പി നാരായണൻ, ടി പി വിനോദ്, ഡോ. സുഷമ ശങ്കർ, കെ ആർ കിഷോർ, ഡെന്നീസ് പോൾ, സതീഷ് തോട്ടശ്ശേരി,
രതി സുരേഷ്, ടി എം ശ്രീധരൻ തുടങ്ങിയവർ കഥകളെ അപഗ്രഥിച്ചു സംസാരിച്ചു. സുധാകരൻ രാമന്തളി, അനിൽ മിത്രാനന്ദപുരം, ശാന്തകുമാർ എലപ്പുളളി, മുഹമ്മദ് കുനിങ്ങാട് എന്നിവർ സംസാരിച്ചു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.