പ്രവാസികളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാവണം- ബാംഗ്ലൂര്‍ കേരള സമാജം
ബെംഗളൂരു: വിഷു പ്രമാണിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന മലയാളികള്‍ ഒരാഴ്ച ക്വാറന്റ്‌റയിനില്‍ കഴിയണമെന്ന നിയമത്തില്‍ ഇളവ് വരുത്തണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡ് വ്യാപനത്തിന് ഉത്തരവാദികള്‍ പ്രവാസികള്‍ ആണെന്ന തരത്തിലുള്ള പ്രചരണവും സമീപനവും അംഗീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത് തിരിച്ചു വരുന്നവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നിലവില്‍ ടെസ്റ്റിന് കേരളത്തില്‍ 1700 രൂപയാണ് ഈടാക്കുന്നത്. നാലുപേര്‍ അടങ്ങുന്ന കുടുംബം ബെംഗളൂരുവില്‍ തിരിച്ചെത്തണമെങ്കില്‍ ഏഴായിരത്തോളം ചെലവാക്കണം . പ്രവാസികള്‍ക്ക് കേരളത്തിലെ ലാബുകളില്‍ ആര്‍ടി പിസിആര്‍ സൗജന്യമാക്കണമെന്നും കേരള സമാജം ആവശ്യപ്പെട്ടു. കര്‍ണാടകയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും നിലവില്‍ ടെസ്റ്റ് സൗജന്യമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.