ഓണ്‍ലൈന്‍ ഗെയിം ; 40000 രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്ക് പറഞ്ഞു 13 വയസുകാരന്‍ തൂങ്ങി മരിച്ചു
ഭോപാല്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് 40000 രൂപ നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് അമ്മ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് മകന്‍ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. ആറാം ക്ലാസുകാരനായ കൃഷ്ണ (13) ആണ് തൂങ്ങി മരിച്ചത്.
ആരോഗ്യ വകുപ്പില്‍ നഴ്‌സായി ജോലി ചെയ്യുന്ന അമ്മയും പതോളജി ലാബ് നടത്തുന്ന പിതാവും വീടിന് പുറത്തുപോയപ്പോഴാണ് കൃഷ്ണ മരിച്ചത്. ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ‘ഫ്രീ ഫയര്‍’ ഗെയിം കളിച്ച് 40000 രൂപയോളം നഷ്ടപ്പെട്ടു. ഇതെ തുടര്‍ന്ന് കുട്ടിയെ മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഈ വിഷമത്തില്‍ അത്മഹത്യ കുറിപ്പ് എഴുതിവെച്ച് കുട്ടി മരിക്കുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം സഹോദരി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.