കർക്കടകവാവ്; ബലി തർപ്പണം ചെയ്ത് വിശ്വാസികൾ
ബെംഗളൂരു : ബെംഗളൂരുവില്‍ കര്‍ക്കടക വാവ് ദിവസം ബലി തര്‍പ്പണം ചെയ്ത് വിശ്വാസികള്‍. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചായായിരുന്നു ഇത്തവണത്തെ ബലി തര്‍പ്പണ ചടങ്ങുകള്‍. ഒട്ടുമിക്ക സംഘടനകളും വീടുകളില്‍ത്തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈനിലൂടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ സംഘടനകള്‍ പ്രത്യേക സംവിധാനങ്ങളുമൊരുക്കിയിരുന്നു.
കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി. കൊത്തന്നൂര്‍ കരയോഗം ഓഫീസില്‍ സംഘടിപ്പിച്ച ബലി തര്‍പ്പണ കര്‍മങ്ങള്‍ രാവിലെ 6ന് ബ്രഹ്മശ്രീ ജയരാമന്‍ നമ്പുതിരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ 108 അംഗങ്ങള്‍ കര്‍മ്മങ്ങള്‍ ചെയ്തു. ജനറല്‍ സെക്രട്ടറി ആര്‍. മനോഹര കുറുപ്പ് ചടങ്ങില്‍ പങ്കെടുത്തു. മൈസൂരു കരയോഗം സംഘടിപ്പിച്ച പിതൃതര്‍പ്പണത്തിന് നഞ്ചന്‍ഗോഡ് കബനി നദിക്കരയില്‍ സുനില്‍ ശാന്തി നേതൃത്വം നല്‍കി.
പാലക്കാടന്‍ കൂട്ടായ്മ ഓണ്‍ലൈനിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാണ് വീടുകളില്‍ ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കിയത്. കെ.പി. ഉണ്ണി, രവീന്ദ്രന്‍ കല്ലേക്കുളങ്ങര, സന്ധ്യ, സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.