ബെംഗളൂരു ഇസ്ലാഹി സെൻ്റർ ഇഫ്താർ സംഗമം മാർച്ച് 26 ന്
ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന ‘ഇഫ്താർ സംഗമം-23’ മാർച്ച് 26 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ ശിവാജി നഗർ ഹേന്സ് റോഡിൽ ഉള്ള ഷംസ് കൺവെൻഷൻ സെൻ്റർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ അഹദ് സലഫി, ഫിറോസ് സ്വലാഹി, നിസാർ സ്വലാഹി തുടങ്ങിയവർ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു
ചെയർമാൻ : ഇസ്മായിൽ സിൽവ ഫുഡ്‌സ്,
കൺവീനർ : മഹ്മൂദ് സി ടി & അബ്ദുൽ ഗഫൂർ.
പബ്ലിസിറ്റി ആന്റ് സ്‌ക്വാഡ് : ശഹീർ സി പി , അബ്ദുൽ റഹീം , അബ്ദുൽ സലാം മജെസ്റ്റിക്, നവാബ്
രജിസ്ട്രേഷൻ : അഫ്സൽ നിലംബൂർ , ഹഫ്സൽ ഐ എ സി
പ്രോഗ്രാം : ഷാഫി പി കെ , നിസാർ സ്വലാഹി
വെന്യു ആന്റ് സൗണ്ട് സിസ്റ്റം : അഷ്‌റഫ് , ജമീ ഷ്, ആസാദ്
പ്രയർ ആന്റ് വുദു : റഹ്മത് അലി, സിദ്ദിഖ്, ഇസ്ഹാക്
മീഡിയ: നിസാം നസീർ
പോസ്റ്റർ ആന്റ് പ്രിൻ്റ്: ആഷിക് ഒതായി
ഭക്ഷണം : ഹാരിസ് , അബ്ദുല്ല എ സി, ബഷീർ ചോക്ലേറ്റ്, ജമാൽ, ശരീഫ് മജസ്റ്റിക്
വോളന്റീർ : അബ്ദുൽ റഹ്മാൻ കുട്ടി, അജ്മൽ
ഫിനാൻസ് : ഫിർദൗസ്, നവീൻ, ആസിഫ് കെ കെ
ലേഡീസ് വിങ്ങ് : യൂനുസ് , സാജിദ്
അതിഥി സ്വീകരണം : മുസ്തഫ, ഷംസു, കൊച്ചാഹ്മദ്
മദ്രസ രജിസ്ട്രേഷൻ : സൽമാൻ, ഫാസിൽ, ഫാഇസ്
കളിചങ്ങാടം : ഷഹീർ ഷറഫി, അഫ്സൽ സി പി
ബുക്ക് സ്റ്റാൾ : ഹാരിസ് റഹ്മത് നഗർ, അബ്ദു
പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9900001339
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.