വിവാഹ വസ്ത്രം ധരിച്ച് ഓടുന്ന കാറില്‍ റീല്‍ ചിത്രീകരണം; പിഴ ചുമത്തി പോലീസ്
ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്നുള്ള ഇന്‍സ്റ്റഗ്രാം റീല്‍ വൈറലായതിന് പിന്നാലെ യുവതിക്ക് പിഴ ചുമത്തി യു.പി. പോലീസ്. ഉത്തര്‍പ്രദേശിലെ അലാഹ്പുര്‍ സ്വദേശിയായ വര്‍ണികയ്ക്കെതിരേയാണ് പോലീസ് 15000 രൂപ പിഴ ചുമത്തിയത്. വര്‍ണിക ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നതിന്റെയും ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്നതിന്റെയും റീലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി.
कार के बोनट पर बैठी दुल्हन को 15 हजार 5 सौ का तोहफा…!
सोशल मीडिया पर रील नजर आते ही पुलिस ने भेजा चालान…!!#viralvideo #प्रयागराज pic.twitter.com/1LLmKfX8dV
— Himanshu Tripathi (@himansulive) May 21, 2023
ബോണറ്റില്‍ ഇരുന്നുള്ള യാത്രക്ക് 15,000 രൂപയും സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് 1500 രൂപയുമാണ് പിഴയിട്ടത്. വര്‍ണിക ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെ വിഡിയോ രണ്ട് മാസം മുമ്പ് ചന്ദ്രശേഖര്‍ ആസാദ് പാര്‍ക് പരിസരത്തു നിന്നും ബോണറ്റിലിരുന്നുള്ള വിഡിയോ മേയ് 16ന് ക്രിസ്ത്യന്‍ ദേവാലയത്തിന് സമീപത്തു നിന്നുമാണ് ചിത്രീകരിച്ചതെന്ന് എസ്.ഐ അമിത് സിങ് പറഞ്ഞു.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്ന ആദ്യ റീല്‍ 13 സെക്കന്‍ഡും രണ്ടാമത്തേത് 14 സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ്. വിവാഹ വസ്ത്രമണിഞ്ഞാണ് വര്‍ണിക റീല്‍ വീഡിയോ ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.