ബെംഗളൂരുവിലെ കൊക്കെയ്ന്‍ വില്‍പ്പനയുടെ തലവന്‍ പിടിയില്‍
ബെംഗളൂരു : ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കോക്കേയിന്‍ കച്ചവടത്തിന്റെ തലവന്‍ സെന്‍ട്രല്‍ ക്രൈം ബ്യൂറോയുടെ വലയിലായി. ചീഫ് എന്നു വിളിക്കപ്പെടുന്ന നൈജീരിയന്‍ സ്വദേശി ഷിദ്‌ബെരെ ആംബ്രൂസ് ആണ് പിടിയിലായത്. ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീലാണ് ഇയാള്‍ പിടിയിലായ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
ബെംഗളൂരുവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന നൈജീരിയന്‍ പൗരന്‍മാര്‍ക്കും മറ്റുള്ള വില്‍പ്പനക്കാര്‍ക്കും വിദേശത്ത് നിന്നും കോക്കെയിന്‍ എത്തിച്ചു നല്‍കുന്നത് ഇയാളാണ് എന്ന് അന്വേഷണത്തില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അറസ്റ്റിലായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ബെംഗളൂരുവിലെ ലഹരി കടത്തു കേസുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ബ്യൂറോയുടെ അന്വേഷണം മുന്നോട്ട് നീങ്ങുകയാണ്. രാഷ്ട്രീയ ചലചിത്ര രംഗത്തുള്ള നിരവധി പേര്‍ അറസ്റ്റിലാണ്.
Main kingpin of cocaine supply in blore arrested by CCB..called “CHIEF”..name Chidiebere Ambrose..In previous drugs cases, found foreign drug peddlers were in touch & bought cocaine from this person named Chief. After detailed investigation, this Chief arrested. Investigation on
— Sandeep Patil IPS (@ips_patil) December 15, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.