നഗരത്തിലെ റെയിൽവേ പാസഞ്ചേർസ് റിസർവേഷൻ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചു
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച ദക്ഷിണ പശ്ചിമ റെയിൽവേയുടെ നഗരത്തിലെ വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്ന പാസഞ്ചര്‍ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ (നോണ്‍ റെയില്‍ ഹെഡ് പി.ആര്‍.എസ്.കേന്ദ്രങ്ങള്‍) തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.
പ്രവര്‍ത്തന സമയം
ബനശങ്കരി, ജയനഗര്‍, കോറമംഗള എന്നിവിടങ്ങളിലെ പിആര്‍എസ് കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയും ഞായറാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയുമാണ് പ്രവര്‍ത്തിക്കുക.
ഇലക്ട്രോണിക്ക് സിറ്റിയിലെ പിആര്‍എസ് കേന്ദ്രം തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണിവരെ പ്രവര്‍ത്തിക്കും.
വിധാന്‍ സൗധയിലെ പി ആര്‍ എസ് കേന്ദ്രം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും.
ഹൈക്കോടതിയിലുള്ള പിആര്‍എസ് കേന്ദ്രം തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രവര്‍ത്തിക്കും.
സിറ്റി മാര്‍ക്കറ്റിലെ പി ആര്‍ എസ് കേന്ദ്രം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കും
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 28 മുതലാണ് പാസഞ്ചര്‍ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ റെയില്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.