Follow the News Bengaluru channel on WhatsApp

പുതുവത്സരാഘോഷങ്ങള്‍ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമെന്ന് ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിലെ ഇത്തവണത്തെ പുതുവത്സരാഘോഷങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു. അടുത്ത പത്ത് ദിവസത്തിനകം ബെംഗളൂരുവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നും കോവിഡ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം അടക്കമുള്ള ഭീഷണി നിലനില്‍ക്കുന്നതിനാലും നഗരത്തില്‍ കോവിഡ് ക്ലസ്റ്ററുകള്‍ വര്‍ധിക്കുന്നതിനാലും ബെംഗളൂരു റൂറല്‍, അര്‍ബന്‍ ജില്ലകളിലടക്കം നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെംഗളൂരു ബ്രിഗേഡ് റോഡിലെ പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.