മൂന്ന് വർഷത്തെ പ്രണയം: ഒടുവിൽ 78 -കാരനായ വൃദ്ധന്‍ പതിനെട്ടുകാരിയെ വിവാഹം ചെയ്തു
78 -കാരനായ വൃദ്ധന്‍ പതിനെട്ടുകാരിയെ വിവാഹം ചെയ്തു, മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഫിലിപ്പീന്‍സുകാരനായ റഷീദ് മംഗകോപ്പ് തന്റെ പ്രണയിനിയായ ഹലീമ അബ്ദുള്ളയെ വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷം മുമ്പ് കഗയാന്‍ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നില്‍ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്. റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല.
അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമാണത്രെ റാഷെദുമായി ഉണ്ടായിരുന്നത്. വിവാഹം കഴിയുന്നതിന് മുമ്പ് മൂന്നു വര്‍ഷം അവരിരുവരും ഒരുമിച്ചുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അറുപതു വയസിന്റെ വ്യത്യാസമുണ്ടെങ്കിലും രണ്ടു പേരുടേയും കുടുംബം വിവാഹത്തിന് പൂര്‍ണമായും സമ്മതം മൂളുകയായിരുന്നു. തികച്ചും സ്‌നേഹം കൊണ്ടാണ് ഇരുവരും ഒന്നിച്ചതെന്ന് റഷീദിന്റെ അനന്തരവന്‍ ബെന്‍ മംഗകോപ്പ് പറഞ്ഞു.
അവിവാഹിതനായ റഷീദ് മംഗകോപ്പിനെ ആദ്യം ഇഷ്ടപ്പെട്ടത് പെണ്‍കുട്ടിയായിരുന്നു എന്നാണ് ഒരു ബന്ധു പ്രതികരിച്ചത്. ഫിലിപ്പീന്‍സ് നിയമപ്രകാരം മാതാപിതാക്കള്‍ക്ക് സമ്മതമുണ്ടെങ്കില്‍ 21 വയസില്‍ താഴെയുള്ളവര്‍ക്ക് വിവാഹിതരാവാം. കാര്‍മെന്‍ പട്ടണത്തിലെ പുതിയ വീട്ടിലാണ് ദമ്പതികൾ താമസിക്കുന്നത്. പെണ്‍കുട്ടിയാണ് ആദ്യം പ്രണയത്തില്‍ വീണത്. എന്റെ അമ്മാവനാണെങ്കില്‍ വിവാഹം കഴിച്ചിട്ടില്ല. അങ്ങനെ വീട്ടുകാരും വിവാഹത്തിനു സമ്മതം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.