Follow the News Bengaluru channel on WhatsApp

മഅദനിയുടെ മോചനം; മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടണമെന്ന് ജസ്റ്റീസ് കട്ജു

ബെംഗളൂരു: ബെംഗളൂരു സ്ഫോടനകേസിൽ പ്രതി ചേർക്കപ്പെട്ട് വിചാരണ നേരിടുന്ന പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനിയെ മാനുഷിക പരിഗണന നൽകി വിട്ടയക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർഥിച്ച് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി.

കോയമ്പത്തൂരിലും ബെംഗളൂരുവിലുമായി 22 വർഷത്തോളമായി ജയിൽശിക്ഷ അനുഭവിക്കുകയാണ് മഅദനി. 1992-ൽ ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് പരസഹായത്തോടെ മാത്രമേ സഞ്ചരിക്കാൻ കഴിയും. കാഴ്ച്ച കുറവും കടുത്ത പ്രമേഹവും അദ്ദേഹത്തിനുണ്ട്. പിതാവ് പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ്. കുറ്റക്കാരനാണെങ്കിൽ പോലും വേണ്ടതിലധികം ശിക്ഷ മഅദനി ഇതിനകം അനുഭവിച്ചു കഴിഞ്ഞുവെന്നും ഇത്തരം വിഷയങ്ങളിലുള്ള മാനുഷികത പരിഗണിച്ച് മഅദനിയെ വിട്ടയക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നും കട്ജു കത്തിൽ ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.