ബെംഗളൂരുവിലെ പനി ക്ലിനിക്കുകളിൽ ഇതുവരെയെത്തിയത് 20000ൽ അധികം പേർ
ബെംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിനായി ബെംഗളൂരുവിൽ ബിബിഎംപി ആരംഭിച്ച പനി ക്ലിനിക്കുകളിൽ ഇതിനകം പരിശോധനക്ക് എത്തിയത് 20000 അധികം പേർ. പനി, ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെയാണ് ക്ലിനിക്കുകളിൽ സൗജന്യമായി പരിശോധിക്കുന്നത്. നഗരത്തിലെ 133 പനി ക്ലിനിക്കുകളിൽ നിന്നും ആറ് റഫറൽ ആശുപത്രികളിൽ നിന്നും പരിശോധനക്ക് പുറമേ കോവിഡ് രോഗം സംശയിക്കുന്നവരുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാല് വരെയാണ് പനി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. രാവിലെ പത്തു മണി മുതൽ ഒരു മണി വരെ ടോക്കൺ എർപ്പെടുത്തി കൊണ്ടാണ് സാമ്പിൾ പരിശോധിക്കുന്നത്.
ബിബിഎംപിക്ക് കീഴിലുള്ള പനി ക്ലിനിക്കുകളുടെ വിവരങ്ങൾ:
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.