Categories: KERALATOP NEWS

നിക്ഷേപം തിരികെ ലഭിചില്ല; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് ആണ് മരിച്ചത്. നിക്ഷേപം തിരികെ ലഭിക്കാത്തത് കാരണം ദിവസങ്ങൾക്കു മുമ്പാണ് തോമസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പെരുമ്പഴുതൂർ സഹകരണ ബാങ്കിലാണ് തോമസ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപയാണ് തോമസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. എന്നാൽ ആവശ്യം വന്നപ്പോൾ പണം ഉടൻ നൽകാൻ സാധിക്കില്ലെന്ന് ബാങ്ക് അധികൃതർ പറയുകയായിരുന്നു. പലതവണ ബാങ്കിനെ സമീപിച്ചിട്ടും പണം ലഭിക്കാത്തായതോടെയാണ് തോമസ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Savre Digital

Recent Posts

മൈസൂരു ദസറയ്ക്ക് എയർ ഷോ നടത്താൻ കേന്ദ്ര അനുമതി തേടി മുഖ്യമന്ത്രി

ന്യൂഡൽഹി: മൈസൂരു ദസറയുടെ ഭാഗമായി എയർ ഷോ നടത്താൻ അനുമതി തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ…

2 minutes ago

കോഴിക്കോട്- പാലക്കാട് സ്പെഷ്യൽ എക്സ്പ്രസുകൾ ഇനി മുതല്‍ ദിവസവും സർവീസ് നടത്തും

പാലക്കാട്‌: കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്പെഷ്യൽ എക്സ്പ്രസ് (06071/06031) വ്യാഴാഴ്ച മുതൽ ദിവസവും സർവീസ് നടത്തും. നേരത്തേ…

8 minutes ago

വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

വയനാട്: വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്. ഇന്നലെ രാവിലെ 5…

16 minutes ago

‘മതവും ജാതിയുമില്ലാതെ വളരുന്ന കുട്ടികൾ നാളെയുടെ വാഗ്ദാനം’- ജസ്റ്റിസ് വി ജി അരുണ്‍

കൊച്ചി: മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികളിലാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതത്തിന്റെ സ്വാധീനത്തിന്…

41 minutes ago

കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ…

54 minutes ago

കർക്കടകവാവ് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കി മലയാളി സംഘടനകള്‍

ബെംഗളൂരു: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി കര്‍ണാടകയിലെ വിവിധ മലയാളി സംഘടനകള്‍. ജൂലായ് 24 നാണ്ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ശ്രീ…

2 hours ago