ബെംഗളൂരു: ജോലിക്കായി വ്യാജ എസ്എസ്എൽസി മാർക്ക് ലിസ്റ്റ് ഹാജരാക്കിയ കോടതി പ്യൂൺ അറസ്റ്റിൽ. കൊപ്പാൾ ജെഎംഎഫ്‌സി കോടതിയിൽ പ്യൂൺ ആയി ജോലി ചെയ്തുവരികയായിരുന്ന പ്രഭു ലോകരെക്കെതിരെയാണ് കേസ്. എസ്എസ്എൽസിയുടെ വ്യാജ മാർക്ക്ലിസ്റ്റ് ആൺ പ്രഭു ജോലിക്ക് വേണ്ടി ഹാജരാക്കിയിരുന്നത്.
എന്നാൽ കന്നഡയോ, ഹിന്ദിയോ, ഇംഗ്ലീഷോ സംസാരിക്കാനും വായിക്കാനും പ്രഭുവിനു അറിയില്ലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ജെഎംഎഫ്‌സി ജഡ്ജി പ്രഭുവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തി. ഇതോടെ ഇയാൾ ഹാജരാക്കിയത് വ്യാജ മാർക്ക്ലിസ്റ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രഭു കാരണം മറ്റ് യോഗ്യതരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെട്ടതായും ജഡ്ജി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൊപ്പാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…