ഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ അന്വേഷണം തുടരുകയാണ്. ഡൽഹിയിലെ വിഎസ്‌ആർ വിമാനക്കമ്പനി ഓഫീസിലെ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കമ്പനി ഓഫീസില്‍ പരിശോധനയും നടത്തി. റോഹിത് സിങ്, വിജയ കുമാർ സിങ് എന്നിവർ കമ്പനി ഡയറക്ടർമാരായാണ്.
വിഎസ്‌ആർ കമ്പനി രാജ്യത്തെ വിവിധ നഗരങ്ങളിലായി 18 വിമാനങ്ങള്‍ സർവീസ് നടത്തുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ പവാറിന്റെ വിമാനവും മറ്റു നാല് പേരും ഉള്‍പ്പെടെയുള്ളവർ മരിക്കുന്ന ദുരന്തം സംഭവിച്ചത്. അപകടസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്. ബാരാമതിയിലെ സ്ഥലത്ത് ഫോറൻസിക് സംഘം കഴിഞ്ഞ ദിവസം തെളിവുകള്‍ ശേഖരിച്ചു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയില്‍ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ വിദ്യാ പ്രതിഷ്ഠാൻ കോളേജില്‍ നടക്കുക. സംസ്കാര ചടങ്ങുകള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.
SUMMARY: Ajit Pawar’s death; Airline officials questioned
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കി…
തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി…
തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ചരിത്രത്തില്‍…
തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍…
പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ…
പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് പാലക്കാട് ട്വന്റി -20യില്‍ നിന്ന് കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യില്‍…