അതേസമയം യുപിഐ പണമിടപാട് ഒഴിവാക്കിയാലും ജിഎസ്ടി ബാധ്യതയിൽനിന്ന് ഒഴിവാകാൻ സാധിക്കില്ലെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു. യുപിഐ മുഖേന പണം സ്വീകരിക്കുന്ന എല്ലാവരും ജിഎസ്ടി നൽകേണ്ടിവരില്ലെന്നും 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർക്കുമാത്രമാണ് ഇത് ബാധകമെന്നും അധികൃതര്‍ പറഞ്ഞു.
SUMMARY: Bengaluru traders reluctant to accept UPI payments amid GST campaign