മലയാളിക്ക് മഴയില്ലാതെ ജീവിതമില്ലെന്ന് പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്. മഴ വലിയൊരു പുസ്തകമാണ്. കരിമുകിൽത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച പുസ്തകം. മിഴിതുറക്കുന്ന കാലത്തിന്റെ നെറ്റിയിലേക്ക് ഇറ്റുവീഴുന്ന മഴത്തുള്ളികൾ. വേനലിലും വർഷത്തിലും പെയ്യുന്ന മഴക്ക്…
മലയാളിക്ക് മഴയില്ലാതെ ജീവിതമില്ലെന്ന് പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്. മഴ വലിയൊരു പുസ്തകമാണ്. കരിമുകിൽത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച പുസ്തകം. മിഴിതുറക്കുന്ന കാലത്തിന്റെ നെറ്റിയിലേക്ക് ഇറ്റുവീഴുന്ന മഴത്തുള്ളികൾ. വേനലിലും വർഷത്തിലും പെയ്യുന്ന മഴക്ക്…
മലയാളിക്ക് മഴയില്ലാതെ ജീവിതമില്ലെന്ന് പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്. മഴ വലിയൊരു പുസ്തകമാണ്. കരിമുകിൽത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച പുസ്തകം. മിഴിതുറക്കുന്ന കാലത്തിന്റെ നെറ്റിയിലേക്ക് ഇറ്റുവീഴുന്ന മഴത്തുള്ളികൾ. വേനലിലും വർഷത്തിലും പെയ്യുന്ന മഴക്ക്…
സാമൂഹികപരിവർത്തനത്തിനുള്ള പടവാളായിരുന്നു വയലാർ രാമവർമ്മ എന്ന കവിക്ക് തന്റെ എഴുത്തുകൾ. ഒപ്പം വൈകാരികഭാവം തീർക്കുന്ന വീണയുമായിരുന്നു. സംസ്കൃതഭാഷയുടെ കാവ്യമണ്ണിലാണ് പിറന്നുവീണതെങ്കിലും മണ്ണിന്റെ മക്കളുടെ ജീവിതമായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്.…
സാമൂഹികപരിവർത്തനത്തിനുള്ള പടവാളായിരുന്നു വയലാർ രാമവർമ്മ എന്ന കവിക്ക് തന്റെ എഴുത്തുകൾ. ഒപ്പം വൈകാരികഭാവം തീർക്കുന്ന വീണയുമായിരുന്നു. സംസ്കൃതഭാഷയുടെ കാവ്യമണ്ണിലാണ് പിറന്നുവീണതെങ്കിലും മണ്ണിന്റെ മക്കളുടെ ജീവിതമായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്.…
സാമൂഹികപരിവർത്തനത്തിനുള്ള പടവാളായിരുന്നു വയലാർ രാമവർമ്മ എന്ന കവിക്ക് തന്റെ എഴുത്തുകൾ. ഒപ്പം വൈകാരികഭാവം തീർക്കുന്ന വീണയുമായിരുന്നു. സംസ്കൃതഭാഷയുടെ കാവ്യമണ്ണിലാണ് പിറന്നുവീണതെങ്കിലും മണ്ണിന്റെ മക്കളുടെ ജീവിതമായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്.…
മഹാകവി കുമാരനാശാന്റെ “ദുരവസ്ഥ” എന്ന കൃതി രചിക്കപ്പെട്ടിട്ട് നൂറുകൊല്ലത്തിന്നിപ്പുറവും ആ രചന സമകാലീനമാകുന്നു എന്നത് ശ്രദ്ധേയം. സ്വാതന്ത്ര്യവും പുരോഗമനവും എത്രയോ മുന്നിലെത്തിയിട്ടും ജാതിവെറിയുടെയും മതവർഗ്ഗീയതയുടെയും കാലത്തേക്കാണ് ഇന്നും…
മഹാകവി കുമാരനാശാന്റെ “ദുരവസ്ഥ” എന്ന കൃതി രചിക്കപ്പെട്ടിട്ട് നൂറുകൊല്ലത്തിന്നിപ്പുറവും ആ രചന സമകാലീനമാകുന്നു എന്നത് ശ്രദ്ധേയം. സ്വാതന്ത്ര്യവും പുരോഗമനവും എത്രയോ മുന്നിലെത്തിയിട്ടും ജാതിവെറിയുടെയും മതവർഗ്ഗീയതയുടെയും കാലത്തേക്കാണ് ഇന്നും…
മഹാകവി കുമാരനാശാന്റെ “ദുരവസ്ഥ” എന്ന കൃതി രചിക്കപ്പെട്ടിട്ട് നൂറുകൊല്ലത്തിന്നിപ്പുറവും ആ രചന സമകാലീനമാകുന്നു എന്നത് ശ്രദ്ധേയം. സ്വാതന്ത്ര്യവും പുരോഗമനവും എത്രയോ മുന്നിലെത്തിയിട്ടും ജാതിവെറിയുടെയും മതവർഗ്ഗീയതയുടെയും കാലത്തേക്കാണ് ഇന്നും…
അധ്യായം ഇരുപത്തിയഞ്ച് ആശുപതി കിടക്കയിലെ വെള്ള വിരിപ്പിൽ വിളറി വെളുത്ത മായ എല്ലാവരുടേയും സിരകളിലെ വേദനിക്കുന്ന ഞരമ്പായി ത്രസിച്ചു കൊണ്ടിരുന്നു. കയ്യിൽ നിന്നും അറിയാതെ വീണുടഞ്ഞു പോയ…