കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം എന്നിവരാണ് മരിച്ചത്. ഓച്ചിറ റെയില്‍വേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്ഫോമിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു മൃതദേഹം.
കോയമ്പത്തൂരില്‍ ജോലി ചെയ്യുകയായിരുന്ന ശ്യാം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഇതിനിടെയുണ്ടായ വഴക്കില്‍ ഭാര്യയെയും മകനെയും ശ്യാം മർദ്ദിച്ചു. ഇവർ പോലീസ് സ്റ്റേഷനില്‍ വിളിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും ഇവരോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാൻ പറയുകയും ചെയ്തു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ശ്യാമും അമ്മയും സ്റ്റേഷനില്‍ എത്തിയിരുന്നില്ല.
വിളിച്ചപ്പോള്‍ തങ്ങള്‍ ഒരു സ്ഥലം വരെ പോകുകയാണെന്നാണ് പറഞ്ഞത്. ശേഷം ഇവരെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ശ്യാം കോയമ്പത്തൂരിലേക്ക് താമസം മാറിയത്.
SUMMARY: Mother and son hit by train in Ochira, died
കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…
കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…
അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…
തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…
കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…
തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ…