കോവിഡ്19- ആധികാരിക വിവരങ്ങൾക്ക് സർക്കാർ വെബ് സൈറ്റ്
ബെംഗളൂരു: കോവിഡ് 19 നെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ പൊതു ജനങ്ങളിലേക്കെത്തിക്കാൻ വെബ്സൈറ്റൊരുക്കിയിരിക്കുകയാണ് യെദിയൂരപ്പ സർക്കാർ.
Covid19.karnataka.gov.in എന്ന വെബ്‌സൈറ്റിൽ കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതുയ വിവരങ്ങൾ ഉണ്ടായിരിക്കുന്നതിയായിരിക്കും എന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ജനങ്ങക്ക് പലപ്പോഴും തെറ്റായ സന്ദേശങ്ങൾ നൽകാറുണ്ട്. അതു കോമഡി വാർത്തകൾ ആധികാരികമായി അറിയാൻ പുതിയ വെബ്സൈറ്റ് ഉപകരിക്കും. വാർത്തകൾ കൂടാതെ കോവിഡ് ഹെൽപ് ലൈൻ നമ്പറുകളും മറ്റ് സർക്കുലറുകളും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നത്. ഫോട്ടോകളും വീഡിയോകളും ഉൾപ്പെടുത്തിയ വെബ്സൈറ്റിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സന്ദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
സന്നദ്ധ സേവനത്തിനും ദുരിതാശ്വാസ നിധിയിലേക്ക് തുകകൾ കൈമാറാനും മുഖ്യമന്ത്രി വെബ്സൈറ്റിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. തെറ്റായ വാർത്തകൾ കേൾക്കരുതെന്നും പറയരുതെന്നും കാണരുതെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ സന്ദേശവും വെബ്സൈറ്റിലുണ്ട്.
സംസ്‌ഥാന- കേന്ദ്ര ഗവർമെന്റുകളുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ലിങ്കുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.