239 പേര്‍ക്കു കൂടി കോവിഡ് : രണ്ടു മരണം

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 293 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5452 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 183 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഏറ്റവും കൂടുതൽ രോഗം ഇന്ന് സ്ഥിരീകരിച്ചത് കല്ബുര്‍ഗി, യാദഗിരി എന്നീ ജില്ലകളിലാണ്.39 പേർക്ക് വീതമാണ് ഓരോ ജില്ലയിലും രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു അര്‍ബന്‍ 23, ബെംഗളൂരു റൂറല്‍ 5, മാണ്ഡ്യ 1, വിജയപുര 9, ഹാസൻ 05, ധാവന്‍ഗരെ 17, ദക്ഷിണ കന്നഡ 17, ഉത്തര കന്നഡ 2, ബെല്‍ഗാവി 38, ബീദര്‍ 7, ധാര്‍വാഡ് 3, ഗദഗ് 2, റായിചൂര്‍ 1, ഷിമോഗ 12, ഉഡുപ്പി 13, ബെല്ലാരി 6, എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
143 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മാണ്ഡ്യ ജില്ലയിലാണ് ഏറവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായത്(42) ബെല്ഗാവിയില്‍ 27 പേര്‍ക്കും, ബെംഗളൂരു അര്‍ബനില 22 പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ 2132 എണ്ണം ആയി
ഇന്ന് രണ്ടു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരു അര്‍ബനില്‍ രണ്ടു പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 61 ആയി.
വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളവർ 3257 ആണ്. ഇതില്‍ 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.