രണ്ടാം വര്‍ഷ പി.യു. വിദ്യാര്‍ഥികളെ ജയിപ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍
ബെംഗളൂരു: രണ്ടാം വര്‍ഷ പി. യു, വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നതിന്റെ മാനദണ്ഡം കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷയുടെ 45 ശതമാനം മാര്‍ക്കും ഒന്നാം വര്‍ഷ പി.യു. പരീക്ഷയുടെ 45 ശതമാനം മാര്‍ക്കും ഇന്റേര്‍ണല്‍ മാര്‍ക്കിന്റെ 10 ശതമാനവും കണക്കാക്കിയാകും വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആദ്യതവണ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത് ബാധകമാവുക. രണ്ടാം തവണ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ ആദ്യ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ കൂടെ ഗ്രേസ് മാര്‍ക്ക് നല്‍കി വിജയിപ്പിക്കും.
റെഗുലര്‍ വിദ്യാര്‍ഥികളേയും ആദ്യ തവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളേയുമായിരുന്നു വിജയിപ്പിക്കാന്‍ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചത്. രണ്ടാമത് പരീക്ഷയെഴുതുന്നവരേയും പ്രൈവറ്റായി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളേയും ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ പുതിയ മാനദണ്ഡം ഹൈക്കോടതിയെ അറിയിച്ചത്. പ്രൈവറ്റായി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.