മൈസൂരു ദസറക്ക് തുടക്കമായി
ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ 412- മത് മൈസൂരു ദസറക്ക് തുടക്കമായി. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ എസ്.എം. കൃഷ്ണ ദസറ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചാമുണ്ഡി മലയിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയെങ്കിലും ഉദ്ഘാടന ചടങ്ങുകള്‍ ദസറയുടെ പാരമ്പര്യം വിളിച്ചോതി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മൈസൂരു എം.പി. പ്രതാപ സിംഹ, മന്ത്രിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങി 40 ഓളം ഉന്നതര്‍ ചടങ്ങില്‍ പങ്കെടുത്തു. കലാപരിപാടികള്‍ ഒഴികെ മറ്റെല്ലാ ചടങ്ങുകളും പതിവുപോലെ നടന്നു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ഒമ്പത് ദിവസംനീണ്ടുനിൽക്കുന്ന ദസറയിൽ പങ്കെടുക്കുന്നതിന് പൊതുജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാവും. ദസറ ആഘോഷങ്ങളുടെ ചടങ്ങുകളിൽ പ്രധാനപ്പെട്ട ജംബോ സവാരി ഒക്ടോബർ 15 നാണ്.
ಮುಖ್ಯಮಂತ್ರಿ @BSBommai ರವರ ಉಪಸ್ಥಿತಿಯಲ್ಲಿ, ಹಿರಿಯ ಮುತ್ಸದ್ಧಿ ಶ್ರೀ ಎಸ್.ಎಂ.ಕೃಷ್ಣ ಅವರಿಂದ ನಾಡದೇವತೆ ಶ್ರೀ ಚಾಮುಂಡೇಶ್ವರಿ ದೇವಿಗೆ ಪೂಜೆ ಸಲ್ಲಿಸುವ ಮೂಲಕ ನಾಡಹಬ್ಬ ದಸರಾ ಮಹೋತ್ಸವದ ಉದ್ಘಾಟನೆ;#ನಾಡಹಬ್ಬದಸರಾ #ನವರಾತ್ರಿ #Dasara2021 pic.twitter.com/r9b4HTpTKU
— CM of Karnataka (@CMofKarnataka) October 7, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.