Follow the News Bengaluru channel on WhatsApp

കേരളസമാജം യെലഹങ്ക യൂണിറ്റ് രൂപവത്കരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ വികസനത്തിന് മലയാളികളുടെ പങ്ക് വിലമതിക്കാത്തതാണെന്ന് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. കേരള സമാജം യെലഹങ്ക യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുനിറ്റ് കണ്‍വീനര്‍ എസ്.കെ പിള്ള അധ്യക്ഷത വഹിച്ചു.

കേരള സമാജം ഐ.എ.എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷനല്‍ കമ്മീഷണറുമായ ഗോപകുമാര്‍ ഐ.ആര്‍.എസ് കേരളസമാജം ജനറല്‍ സെക്രട്ടറി രജികുമാര്‍, കന്റോണ്‍മെന്റ് സോണ്‍ ചെയര്‍പേഴ്‌സണ്‍ ഡോ ലൈല രാമചന്ദ്രന്‍, കണ്‍വീനര്‍ ഹരികുമാര്‍, യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍മാരായ സത്യശീലന്‍, പി.കെ പിള്ള, ശ്രീകുമാര്‍, ആര്‍ കെ. കുറുപ്പ്, മുകേഷ് കുമാര്‍, വനിതാ വിഭാഗം ഭാരവാഹികളായ പ്രീത ശിവന്‍, സജിത വിശ്വനാഥ് യൂത്ത് വിംഗ് നേതാക്കന്മായ അമല്‍ ജയന്‍, ഹര കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. സോണ്‍ കുടുംബാഗംങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.