വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ ഹുബ്ബള്ളിയിലും ഇറക്കിവിട്ടു. ഹുബ്ബള്ളി സബർബൻ പോലീസ് രജിസ്റ്റർചെയ്ത കേസ് അന്വേഷണത്തിനായി സിറ്റി ക്രൈം ബ്യൂറോയ്ക്ക് കൈമാറി. ഇരുവരെയും നേരിട്ട് അറിയുന്നവരാകാം കവർച്ചയ്ക്കു പിന്നിലെന്ന് ഹുബ്ബള്ളി പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
SUMMARY: ED officials claim fraud; Gold worth Rs 3 crore stolen from Malayali gold merchant