ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ചു കുഴിയിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു : കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ചു കുഴിയിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മൃതദേഹം സംസ്ക്കരിക്കാനായി ഉത്തരവാദപെടുത്തിയ പിപിഇ കിറ്റ് ധരിച്ച ആളുകൾ ആംബുലസിലെത്തി ഒരു കുഴിയിലേക്ക് മൃതദേഹങ്ങൾ കൂട്ടിയിടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. മൃതദേഹത്തോട് കാട്ടുന്ന അനാദരവ് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമായി.ഇന്നലെ ഉച്ചവരെ 23 പേരാണ് ബെല്ലാരിയിൽ മരിച്ചത്. മൃതദേഹങ്ങളുടെ വ്യക്തിഗത സംസ്കാരം നടത്തത്താത്തതിനും മൃതദേഹത്തോട് ആദരവ് പുലർത്താത്തതിനും അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ബെല്ലാരി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
#Karnataka| Video from #Ballari surfaces on social media indicating how dead bodies of those who succumbed to Covid-19 are dumped into a pit. Ballari Dy Commissioner issues an "unconditional apology." Investigation on. @IndianExpress pic.twitter.com/JcZooxzuyA
— Ralph Alex Arakal (@ralpharakal) June 30, 2020
Main Topics : Bodies of COVID-19 victims dumped in large pit in Karnataka’s Bellary, videos trigger outrage, probe ordered
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.