ബക്രീദ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ബെംഗളൂരു: ബക്രീദിനോടനുബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പള്ളികളില്‍ പരമാവധി അമ്പത് ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. വിശ്വാസികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമാണ്. പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ വീടുകളില്‍ വെച്ച് നമസ്‌കാരം നടത്തണം. പള്ളികളില്‍ തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കണം.
കൈകള്‍ കഴുകാന്‍ സാനിറ്റൈസറുകള്‍ ലഭ്യമാക്കണം. നമസ്‌ക്കരിക്കാനുള്ള മുസല്ല ഓരോരുത്തരും കൊണ്ടുവരണം. പരസ്പരം കെട്ടിപ്പിടിക്കാനോ കൈ കൊടുക്കാനോ പാടില്ല. പാര്‍ക്ക്, റോഡ്, കാല്‍നടപ്പാത, ആശുപത്രികള്‍, നഴ്‌സിംഗ് ഹോം, മതസ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങളില്‍ മൃഗങ്ങളെ കശാപ് ചെയ്യുന്നതിനും വിലക്കുണ്ട്. ഈ മാസം 21 നാണ് ബക്രീദ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.