Thursday, December 18, 2025
20.2 C
Bengaluru

മൈസൂര ദസറയിലേക്ക് ഇത്തവണ തിരഞ്ഞെടുത്തത് 14 ആനകളെ

ബെംഗളൂരു: മൈസൂരു ദസറയിൽ ഇത്തവണ അണിനിരക്കുന്നത് 14 ആനകൾ. തിരഞ്ഞെടുത്ത ആനകളുടെ പട്ടിക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പുറത്തുവിട്ടു. ഓഗസ്റ്റ് 21നാണ് ഇത്തവണ ദസറയുടെ മുന്നോടിയായുള്ള ഗജപായന നടത്തുന്നത്. മൈസൂരു ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളിയിലായിരിക്കും ഗജപായന നടത്തുന്നത്.

ഇത്തവണത്തെ ദസറ ആഘോഷം മുൻവർഷത്തേക്കാൾ മികച്ചതാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച അറിയിച്ചിരുന്നു. പ്രാദേശിക കലാകാരന്മാർക്ക് അവസരം നൽകണമെന്നും ഈ വർഷം നഗരത്തിൽ 21 ദിവസം ലൈറ്റ് ഷോ സംഘടിപ്പിക്കണമെന്നും അദ്ദേഹം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൈസൂരു ദസറയിൽ പങ്കെടുക്കാനുള്ള ആനകളുടെ പട്ടികയിൽ ഗോപി, പ്രശാന്ത, ധനഞ്ജയ, സുഗ്രീവ, വരലക്ഷ്മി, ലക്ഷ്മി, അഭിമന്യു, ദൊഡ്ഡ ഹരവേ ലക്ഷ്മി, ഹിരണ്യ, മഹേന്ദ്ര, ഭീമ, കാഞ്ജൻ, രോഹിത, ഏകലവ്യ എന്നിവർ ഉൾപ്പെടുന്നുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിലെ വിവിധ ആന ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് 14 ആനകളുടെ പട്ടിക തയ്യാടാക്കിയത്. ജില്ലാ ചുമതലയുള്ള മന്ത്രിയും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ഗജപായന പരിപാടിയിൽ ഒമ്പത് ആനകളടങ്ങുന്ന ആദ്യസംഘം പങ്കെടുക്കും. ആനകളുടെ രണ്ടാം സംഘം പിന്നീട് എത്തുമെന്ന് ഡിസിഎഫ് അറിയിച്ചു. 14 ആനകൾ ദസറയിൽ പങ്കെടുക്കുമെന്നും നാല് ജംബോകളെ റിസർവായി വകുപ്പ് സൂക്ഷിക്കുമെന്നും മന്ത്രി ഈശ്വർ ഖന്ധ്രെ അറിയിച്ചു.

TAGS: KARNATAKA | MYSORE DASARA
SUMMARY: Almost 14 jumbos selected for mysore dasara this year

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഒരു ലക്ഷം രൂപവരെ സഹായം; പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ)...

പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു....

ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ...

Topics

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചിത്രപ്രിയ കൊലക്കേസ്; അന്വേഷണസംഘം ബെംഗളൂരുവിൽ

ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്‍റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

കന്നഡ നടിയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി

ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി...

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ...

Related News

Popular Categories

You cannot copy content of this page