തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇവ കസ്റ്റഡിയിലെടുത്തു. റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയില്‍ ഈ വെടിയുണ്ടകള്‍ റെയില്‍വേ സംരക്ഷണ സേന ഉപയോഗിക്കുന്നവയാണെന്നാണ് സൂചന. സര്‍വീസില്‍ നിന്നും വിരമിച്ച ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈവശം വെച്ചിരുന്ന വെടിയുണ്ടകള്‍ പിന്നീട് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയാണ് ഇന്റലിജന്‍സ് പ്രധാനമായും പരിശോധിക്കുന്നത്.
സംഭവദിവസം ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയ റെയില്‍വേ ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും പട്ടിക ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വെടിയുണ്ടകള്‍ അവിടെ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം തുടരുകയാണ്.
SUMMARY: Bullets found in hospital in Thiruvananthapuram
ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…
ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍…