Friday, February 20, 2026
24.3 C
Bengaluru

എക്‌സ് വീണ്ടും പണിമുടക്കി; ലോഗിൻ ചെയ്യാൻ കഴിയാതെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ടെക്‌സസ്: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വീണ്ടും പണിമുടക്കി. എക്‌സിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ കാര്യമായി തടസപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും എക്‌സ് സേവനങ്ങള്‍ പണിമുടക്കിയത്. ഇന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ദല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് എക്‌സ് തടസപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമായത്.

ലോഗിൻ ചെയ്യുന്നതിനും ഫീഡുകൾ റിഫ്രഷ് ചെയ്യുന്നതിനും പോസ്റ്റുകൾ പങ്കുവെക്കുന്നതിനും ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു. വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം മൂവായിരത്തിലധികം പേർ തകരാർ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ ഏകദേശം 41,000-ത്തിലധികം റിപ്പോർട്ടുകളും യുണൈറ്റഡ് കിംഗ്ഡത്തിൽ പതിനായിരത്തിലധികം പരാതികളുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്.

മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു കൂടുതൽ പേർക്കും തടസ്സം നേരിട്ടത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന തടസ്സത്തിന് ശേഷം സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ തകരാറിന്റെ കാരണം വ്യക്തമാക്കാൻ എക്സ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എക്സ് ഇത്തരത്തിൽ വലിയ സാങ്കേതിക തകരാർ നേരിടുന്നത്.
SUMMARY: X goes on strike again; lakhs of users unable to log in

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഇരുപതോളം യുവതികളെ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി...

എസ്.ഐ.ആർ പൂർത്തിയായി, അന്തിമ വോട്ടർപട്ടിക നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിന്...

കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ...

സി ജെ കുഞ്ചെറിയയെ അനുസ്മരിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെയും കെഎൻഇ ട്രസ്റ്റിന്റെയും മുൻ പ്രസിഡന്റ് ആയിരുന്ന സി...

16 വയസ്സുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാസറഗോഡ്: പതിനാറുകാരിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. കാസറഗോഡ്...

Topics

ബെംഗളൂരുവില്‍ 24 കോടിയുടെ കൊക്കെയ്നുമായി ബ്രസീലുകാരൻ പിടിയിൽ

ബെംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 4.8 കിലോ കൊക്കെയ്നുമായി ബ്രസീലിയൻ...

വയോധികയെ കൊന്ന് സ്വർണാഭരണങ്ങൾ കവർന്നു

ബെംഗളൂരു: തളര്‍വാതം വന്നു കിടപ്പിലായ ഭർത്താവിന്റെ കണ്മുന്നില്‍ വെച്ച് വയോധികയെ കൊലപ്പെടുത്തി...

രാജ്യത്തെ ഏറ്റവും വലിയ  റെയിൽവേ ടെർമിനൽ യെലഹങ്കയിൽ നിര്‍മിക്കുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പുതിയ ഒരു റെയിൽവേ ടെർമിനൽ കൂടി വരുന്നു....

മുൻ ഐ.എസ്.ആർ.ഒ. ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വൈറ്റ്ഫീൽഡിലെ ബൊമ്മനഹള്ളിയിലെ ഫ്ലാറ്റിൽ...

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; ബെംഗളൂരുവില്‍ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. രാജാജിനഗറിലെ...

സ്വത്തുതർക്കം; ബെംഗളൂരുവിൽ അച്ഛനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു. ബി.എം.ടി.സിയില്‍...

വന്‍ മയക്കുമരുന്ന് വേട്ട; 21.50 കോടിയുടെ ലഹരിമരുന്ന് പിടിച്ചു, 3 മലയാളികൾ ഉൾപ്പെടെ 15 പേര്‍ അറസ്റ്റില്‍

ബെംഗളുരു: മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ബെംഗളുരുവിലെ വിവിധ ഭാഗങ്ങളിൽ  സെൻട്രൽ ക്രൈം...

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

ബെംഗളൂരു: കർണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും...

Related News

Popular Categories

You cannot copy content of this page