കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം 2024-25 വർഷത്തെ ഭാരവാഹികളെയും സോണൽ കൺവീനർമാരെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. സമാജം സെപ്തംബാർ 11 മുതൽ 14 വരെ നടത്തുന്ന ഓണചന്തയും സെപ്തംബർ 28, 29 തിയ്യതികളിൽ നടത്തുന്ന ഓണാഘോഷ പരിപാടികളും വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. ഇതിന് പുറമെ വനിതാ വിഭാഗം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍
ഗ്രേസി പീറ്റർ- ചെയർപേഴ്സൺ. സുമതി രാമചന്ദ്രൻ- വൈസ് ചെയർപേഴ്സൺ– സരസമ്മ സദാനന്ദൻ കൺവീനർ.
സോണൽ കൺവീനർമാർ: ദേവി രാജൻ, സരസ്വതി രവീന്ദ്രൻ, സന്ധ്യ രമേശ്, വിദ്യ മുരളീധരൻ, രമ്യ ജഗദീഷ്, പ്രമീള പുഷ്പരാജൻ, സൗധ റഹ്മാൻ, രാജേശ്വരി സന്തോഷ്.
കമ്മിറ്റി അംഗങ്ങൾ : അജിത സുകുമാരൻ, രഞ്ജിനി. കെ.ബി.സുനിൽ. പ്രേമ വിജയൻ, പ്രേമ മുരളി, വിജയലക്ഷ്മി രാമകൃഷ്ണൻ, സംഗീത രാമചന്ദ്രൻ, ഹസീന ഷിയാസ്, നമിത സൂരജ്, ശാലിനി രാജേഷ്, ശീഭ രാജൻ, സുമ മോഹൻ, ദോഷി മുത്തു, ഓമന രാജേന്ദ്രൻ, ഇന്ദിര. എ, മാധവി കുഞ്ഞൻ, സബിത ആൻ്റണി, കുമാരി മുത്തു, ദിവ്യ സുമേഷ്, ലാവ്യ സുബിൻ, വിജി, ദേവകി ഭാസ്കരൻ, ദേവകി സഹദേവൻ, ആര്യ സജീവ്, അംബിക രാധാകൃഷ്ണൻ, രമ്യ സന്തോഷ്, പത്മ ഭാസ്കരൻ, സ്വർണലത സതീശൻ, പ്രേമിത കുഞ്ഞപ്പൻ, ഷാമി സാൻഡി, ഷീജ വിജു, ശാന്ത കുമാരി, സുജ തോമസ്, ഭാനു പ്രദീപ്, ഗീതാ നാരായണൻ, ബിന്ദു അനീഷ്, ഫെറിൻ ഗൈസൺ, സുമിത്ര പത്മനാഭൻ.
TAGS : | KERALA SAMAJAM DOORAVAANI NAGAR
SUMMARY : Office bearers of Kerala Samajam Duravaninagar Women's Section



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.